ആത്മഭാരമുള്ളവരാകുക

ആത്മഭാരമുള്ളവരാകുക

ആത്മഭാരമുള്ളവരാകുക ദൈവത്തിന്റെ സ്നേഹം തന്റെ സൃഷ്ടികളിലൊന്നായ മനുഷ്യവര്‍ഗ്ഗത്തിനു മുഴുവനും ലഭിക്കണമെന്ന് ദൈവം ഏറ്റവും ആഗ്രഹിക്കുന്നു. മറ്റു ജീവജാലങ്ങളേക്കാള്‍ ഏറ്റവും അധികം സ്നേഹം ലഭിക്കുന്നത് മനുഷ്യനാണ്. ആദ്യ മനുഷ്യന്റെ പാപം നിമിത്തം ദൈവത്തില്‍നിന്നകന്നുപോയ മനുഷ്യവര്‍ഗ്ഗത്തെ ദൈവസന്നിധിയിലേക്കു വീണ്ടും അടുപ്പിക്കുന്നതിനായി ദൈവം ഏറ്റവും വലിയ ഒരു രക്ഷാപദ്ധതിയാണ് ആവിഷ്ക്കരിച്ചത്. യഹോവയായ ദൈവം തന്റെ പുത്രനായ യേശുവിനെ ഈ പപപങ്കിലമായ ഭൂമിയിലേക്കയച്ചു. സകല മനുഷ്യരുടെയും പാപത്തിനു പരിഹാരമായി നിരപരാധിയായ യേശു സ്വയം കുറ്റമേറ്റെടുത്തു കാല്‍വറിയില്‍ യാഗമായിത്തീര്‍ന്നു. ഈ സ്നേഹമാണ് ലോകത്ത് പകരംവയ്ക്കുവാന്‍ […]

Continue Reading
സ്നേഹവും സല്‍പ്രവര്‍ത്തിയും കാണിക്കുക

സ്നേഹവും സല്‍പ്രവര്‍ത്തിയും കാണിക്കുക

സ്നേഹവും സല്‍പ്രവര്‍ത്തിയും കാണിക്കുക സമൂഹത്തില്‍ നിരാലംബരും, രോഗികളും, ഭവന രഹിതരും പെരുകി വരികയാണ്. ജാതി, മത വ്യത്യാസമില്ലാതെ നല്ലൊരു ശതമാനം പേരും ഇക്കാരണങ്ങളാല്‍ ദുഃഖിതരായി കഴിയുന്നു. മറ്റുള്ളവരുടെ ആശ്രയം ലഭിക്കാതെ, സ്നേഹ തലോടല്‍ ലഭിക്കാതെ, ആശ്വസ വാക്കുകള്‍ കിട്ടാതെ എത്രയോ പേര്‍ മനസ്സു വിങ്ങിപ്പൊട്ടിക്കഴിയുന്നു. ഞാനും എന്റെ കുടുംബവും മാത്രം അഭിവൃദ്ധി പ്രാപിക്കണം എന്നുള്ള മനസ്ഥിതിയുമായി ജീവിക്കുന്നവരാണ് ഏറെപ്പേരും. ആവശ്യത്തിനും അനാവശ്യത്തിനും സ്വത്തും മുതലുമൊക്കെയായി ആഡംബര ജീവിതം നയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അയല്‍ക്കാരോടു പോലും യാതൊരു ബന്ധവും […]

Continue Reading
കൃപ ലഭിച്ചവര്‍

കൃപ ലഭിച്ചവര്‍

കൃപ ലഭിച്ചവര്‍ മനുഷ്യന്‍ ഇന്ന് വിവിധ രോഗങ്ങളാലും പ്രതിസന്ധികളാലും വീര്‍പ്പുമുട്ടുകയാണ്. യന്ത്രയുഗത്തില്‍ ജീവിക്കുന്ന നമ്മള്‍ എല്ലാ കാര്യങ്ങളിലും വളരെ കൃത്യതയും വേഗതയും പുലര്‍ത്തുന്നു. എല്ലാവിധ സാങ്കേതിക വിദ്യകളും സ്വായത്തമാക്കിയ നമുക്ക് പലകാര്യങ്ങളിലും നല്ല അറിവും പരിജ്ഞാനവുമുണ്ട്. പ്രത്യേകിച്ച് ഭൌതിക കാര്യങ്ങളില്‍ ‍. എന്നാല്‍ ആത്മീക കാര്യങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും അജ്ഞതയാണ്. ഭൌതിക കാര്യങ്ങളിലെ ന്യൂനതകള്‍ക്കും പ്രശ്നങ്ങള്‍ക്കും, അതിന്റെ പരിഹാരത്തിനുമായി എന്തും ചെയ്യുവാന്‍ മടിക്കാത്തവരാണ് നല്ലൊരു വിഭാഗം. ആത്മീക കാര്യങ്ങളിലും ചിലരൊക്കെ അന്വേഷണങ്ങള്‍ നടത്താറുണ്ട്. പണംമുടക്കി മോക്ഷത്തിനും, ആത്മശാന്തിക്കുമായി അനേകര്‍ […]

Continue Reading
നാം ദൈവീക സാന്നിദ്ധ്യത്തിന്‍ കീഴില്‍

നാം ദൈവീക സാന്നിദ്ധ്യത്തിന്‍ കീഴില്‍

നാം ദൈവീക സാന്നിദ്ധ്യത്തിന്‍ കീഴില്‍ ഇന്ന് ലോകം വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. എവിടെയും കുടുംബ കലഹങ്ങള്‍ ‍, അക്രമങ്ങള്‍ ള്‍, കൊലപാതകങ്ങള്‍ ‍, യുദ്ധങ്ങള്‍ എന്നുവേണ്ട സകല അതിക്രമങ്ങളും ലോകത്ത് പെരുകിക്കൊണ്ടിരിക്കുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചു. ഏദന്‍തോട്ടത്തില്‍ സകലവിധ സുഖസൌകര്യങ്ങളോടും, സമൃദ്ധിയോടും കൂടി ജീവിക്കുവാനുള്ള സാഹചര്യം ദൈവം ഒരുക്കിക്കൊടുത്തു. എന്നാല്‍ ആദ്യ ദമ്പദികളായ ആദാമും ഹവ്വായും ദൈവത്തോടു പാപം ചെയ്തു. ശാപത്തിന്‍ കീഴിലായി. അന്നുമുതല്‍ പിന്‍തലമുറയായിവന്ന മനുഷ്യവര്‍ഗ്ഗം ശാപത്തിന്‍കീഴില്‍ കഴിയുകയാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കുശേഷം യഹോവയായ ദൈവം […]

Continue Reading
ക്രിസ്തുവിന്റ ജനനം ഡിസംബറിലെ കൊടും തണുപ്പിലോ ?

ക്രിസ്തുവിന്റ ജനനം ഡിസംബറിലെ കൊടും തണുപ്പിലോ ?

ക്രിസ്തുവിന്റ ജനനം ഡിസംബറിലെ കൊടും തണുപ്പിലോ ?: (പി.പി.ചെറിയാന്‍) ക്രിസ്തുവിന്റെ ജനനത്തിനു മൂന്ന് നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്നു ഗ്രീക്ക് തത്വചിന്തകന്മാരായ സോക്രട്ടറീസ് , അരിസ്റ്റോട്ടിൽ , മഹാനായ അലക്സാണ്ടർ എന്നിവരുടെ ജനന-മരണ തിയ്യതികൾ ചരിത്ര രേഖകളിൽ രേഖപെടുത്തിയിരിക്കുന്നതു ചെറുപ്പകാലങ്ങളിൽ പാഠപുസ്തകങ്ങളിൽ നിന്നും നാം പഠിച്ചത് നമ്മുടെ സ്മ്രതി പഥത്തിൽ ഇന്നും മായാതെ തങ്ങി നിൽക്കുന്നു . എന്നാൽ ലോക ചരിത്രത്തെ ബി സിയെന്നും എ ഡി യെന്നും രണ്ടായി വിഭാഗിച്ചുവെങ്കിലും ചരിത്ര രേഖകളിൽ രേഖപെടുത്തിയിട്ടില്ലാത്ത വിശുദ്ധ ബൈബിളിൽ […]

Continue Reading
ദൈവഹിതത്തിനു വിധേയരാകുക

ദൈവഹിതത്തിനു വിധേയരാകുക

ദൈവഹിതത്തിനു വിധേയരാകുക ഇന്ന് മനുഷ്യരില്‍ പലരും തങ്ങളുടെ സ്വന്തം ഇഷ്ടങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. തങ്ങളുടെ ചിന്തകളാണ് ശരി, തങ്ങളുടെ അഭിപ്രായമാണ് സത്യം എന്നും അവര്‍ വാദിക്കുന്നു. ഇതിനുവേണ്ടി ഇക്കൂട്ടര്‍ എന്തും ചെയ്യുവാന്‍ സന്നദ്ധരാകുന്നു. പബ്ളിസിറ്റി ലഭിക്കുവാനായി വീരവാദം മുഴക്കുന്നു. അധികാരികളോ, ഉന്നതന്മാരോ ആണെങ്കില്‍ അവരുടെ വാദം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമം നടത്തുന്നു. സമൂഹത്തിലെ ഏതൊരു വ്യക്തിയും വളര്‍ന്നു വരുന്നത് ആ വ്യക്തിയുടെ ജീവിത സാഹചര്യങ്ങളിലൂടെയാണ്. ഭവനത്തിലെ മറ്റുള്ളവരുടെ സ്വഭാവങ്ങളും സമൂഹത്തിലെ ഇടപെടലുകളുമൊക്കെ സ്വാധീനിച്ചിരിക്കാം. ചിലര്‍ വളര്‍ന്നു […]

Continue Reading
നഷ്ടം താല്‍ക്കാലികം

നഷ്ടം താല്‍ക്കാലികം

നഷ്ടം താല്‍ക്കാലികം “ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു കുറ്റമില്ല” (മത്താ.27:24) എന്നു പറഞ്ഞു പീലാത്തോസ് വെള്ളം എടുത്തു കൈ കഴുകി. യേശുവിനെ വിസ്തരിച്ച സമയത്ത് മൂന്നു പ്രാവശ്യവും യേശുവില്‍ ഒരു കുറ്റവും കാണുന്നില്ല എന്നു പ്രഖ്യാപിച്ച പീലാത്തോസ് തന്റെ ചില സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കായി മാത്രമാണ് യേശുവിനെ ക്രൂശിക്കുവാന്‍ വിധിച്ചത്. പീലാത്തോസിന് റോമന്‍ നാടുവാഴിയായി തുടരുവാന്‍ സന്നിദ്രീം സംഘത്തിന്റെ പിന്‍തുണ ആവശ്യമായിരുന്നു. അതുകൊണ്ട് നിരപരാധിയായ യേശുവിനെ വിട്ടയച്ചാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ തനിക്കെതിരെ ഇളക്കിവിടുമെന്ന് പീലാത്തോസ് ശരിക്കും ഭയപ്പെട്ടു. […]

Continue Reading
ദൈവം നമ്മോടുകൂടെ

ദൈവം നമ്മോടുകൂടെ

ദൈവം നമ്മോടുകൂടെ ദൈവം നമ്മുടെ സങ്കേതവും ബലവും കോട്ടയും ആണ്. ദൈവമക്കള്‍ക്ക് ദൈവത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്തു വാഗ്ദത്തമുണ്ട് പ്രതീക്ഷിക്കുവാന്‍ ‍. ദൈവത്തില്‍ ആശ്രയം ഇല്ലാതെ ജീവിക്കുമ്പോള്‍ നാം നിരാശപ്പെടുവാനിടയാകും. ദൈവം തന്ന സകല നന്മകളും അനുഗ്രഹങ്ങളും അനുഭവിച്ചതിനുശേഷം പുതിയവ പ്രാപിക്കുവാനായി വീണ്ടും ദൈവസന്നിധിയില്‍ യാചിക്കുന്നു. ഈ അവസ്ഥ കേവലം കാര്യസാദ്ധ്യത്തിനുവേണ്ടി മാത്രമാണ്. എന്നാല്‍ ദൈവത്തില്‍നിന്നും മുമ്പ് ലഭിച്ചയവയ്ക്കിന്നും ശരിയായ രീതിയല്‍ നന്ദി കരേറ്റാതെ അവയെല്ലാം വിസ്മരിച്ചുകൊണ്ട് ജീവിക്കുന്നവരെയും ദൈവം വെറുതെ വിടില്ല. ദൈവമക്കളുടെ ജീവിതത്തില്‍ […]

Continue Reading
പീഢനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന കാലം

പീഢനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന കാലം

പീഢനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന കാലം ദൈവസഭയുടെ ആരംഭ കാലംതന്നെ പ്രതികൂലങ്ങളുടെ സമാനതകളായിരുന്നു. അപ്പോസ്തോലന്മാരും വിശ്വാസികളും തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുവാനായി രക്തസാക്ഷികളാകേണ്ടി വന്നു. പലരും തെരുവോരങ്ങളില്‍ മെഴുകുതിരി കത്തുന്നതുപോലെ കത്തിക്കൊണ്ടിരുന്നു. കഴുത്തറക്കപ്പെട്ടു, കാളപ്പോരിനു വിട്ടുകൊടുക്കപ്പെട്ടു, കാരാഗൃഹങ്ങളില്‍ നരക യാതന അനുഭവിക്കേണ്ടതായി വന്നു, വീടും സ്ഥലവും വിടേണ്ടി വന്നു. ഇതെല്ലാം സംഭവിച്ചത് യേശു ക്രിസ്തുവിനുവേണ്ടി മാത്രമായിരുന്നു. അപ്പോസ്തോല പ്രവര്‍ത്തിയില്‍ പ്രതിപാദിക്കുന്നതുപോലെ പൌലോസും ശീലാസും അധിപതികളുടെ മുമ്പില്‍ വിചാരണയ്ക്കായി എത്തപ്പെടേണ്ടതായി വന്നു. അവരെ കാരാഗൃഹത്തില്‍ അടയ്ക്കുകയുണ്ടായി. പക്ഷേ ഇരുവരും അവിടെ അടങ്ങിയിരുന്നില്ല. […]

Continue Reading

ക്രൂശിന്റെ വചനം

ക്രൂശിന്റെ വചനം അപ്പോസ്തോല പ്രവൃത്തി 16-ല്‍ ഇപ്രകാരം കാണുന്നു. ദൈവത്തിന്റെ ദാസനായ വി. പൌലോസ് ഒരിക്കല്‍ നഗരത്തില്‍ ബിംബങ്ങള്‍ നിറഞ്ഞിരിക്കുന്നത് കണ്ട് തന്റെ മനസ്സിന് ചൂടുപിടിച്ചു. യേശുവിനെക്കുറിച്ച് പ്രസ്താവിച്ചപ്പോള്‍ എപ്പീക്കൂര്യരും. സ്തോയിക്കരുമായിരുന്ന ചില തത്വജ്ഞാനികള്‍ ദൈവദാസനോട് വാദിച്ചു. തന്റെ വാക്ക് അംഗീകരിച്ചവര്‍ സുവിശേഷം കേള്‍ക്കുവാന്‍ സമ്മതിച്ചു. എന്നാല്‍ അംഗീകരിക്കാത്തവര്‍ തന്നെ പരിഹസിച്ചു. ഈ കാലഘട്ടത്തിലും അനേകം ഭവനങ്ങളിലും മനുഷ്യഹൃദയങ്ങളിലും ബിംബങ്ങളും വിഗ്രഹങ്ങളും നിറഞ്ഞ മനുഷ്യരുടെ നാശാവസ്ഥ കണ്ടിട്ട് നിത്യരക്ഷാമാര്‍ഗ്ഗമായ യേശുവിനെ പ്രസംഗിക്കുമ്പോള്‍ രക്ഷിക്കപ്പെടുവാനുള്ളവര്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും നിത്യനാശത്തിലേക്കു […]

Continue Reading