നാടുകടത്തപ്പെട്ട രാജകുമാരന്‍ ഇറാന്‍ ഭരണം അട്ടിമറിക്കാന്‍ യിസ്രായേലിനോട് ആഹ്വാനം ചെയ്യുന്നു

നാടുകടത്തപ്പെട്ട രാജകുമാരന്‍ ഇറാന്‍ ഭരണം അട്ടിമറിക്കാന്‍ യിസ്രായേലിനോട് ആഹ്വാനം ചെയ്യുന്നു

Asia Breaking News Middle East

നാടുകടത്തപ്പെട്ട രാജകുമാരന്‍ ഇറാന്‍ ഭരണം അട്ടിമറിക്കാന്‍ യിസ്രായേലിനോട് ആഹ്വാനം ചെയ്യുന്നു

ഇറാനെ നയിക്കുന്ന ടെഹ്റാന്‍ ഭരണകൂടത്തിനെതിരെ പോരാടാനും യുദ്ധത്തില്‍ യിസ്രായേലിനെ പിന്തുണയ്ക്കാനും സ്വേച്ഛാധിപത്യത്തെ താഴെയിറക്കാനും നാടുകടത്തപ്പെട്ട ഇറാന്‍ രാജകുമാരന്‍ ആഹ്വാനം ചെയ്യുന്നു.

ഇറാന്‍കാര്‍, അറബികള്‍, യിസ്രായേലികള്‍, ക്രിസ്ത്യാനികള്‍, മുസ്ളീങ്ങള്‍, യഹൂദന്മാര്‍ എന്നിങ്ങനെ ലക്ഷക്കണക്കിനു നിരപരാധികളുടെ മരണത്തിനു കാരണക്കാരായ ഇറാന്‍ ഭരണകൂടം അവസാനിക്കണം. ഇറാന്റെ നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ളവി പറഞ്ഞു.

ഇറാനിലെ അവസാനത്തെ ഷായുടെ മകനായ പഹ്ളവി, ഭൂരിപക്ഷം ഇറാനികളുടെ തങ്ങളുടെ അടിച്ചമര്‍ത്തല്‍ സര്‍ക്കാരിനെ നീക്കം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.

അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു മിഡില്‍ ഈസ്റ്റില്‍ ഉടനീളമുള്ള ഞങ്ങളുടെ സുഹൃത്തുക്കളേ, ഞങ്ങളുടെ പ്രദേശം വളരെ മികച്ചതാണ്.

എന്നാല്‍ വിജയിക്കാന്‍ അര നൂറ്റാണ്ടോളം ഞങ്ങളെ ബന്ദികളാക്കിയ ഈ ഭരണകൂടം ആദ്യം പോകണം. യുട്യൂബില്‍ പോസ്റ്റു ചെയ്ത സന്ദേശത്തില്‍ പഹ്ളവി പറഞ്ഞു.

ഇറാന്റെ യഥാര്‍ത്ഥ അലി ഖൊമേനിയുടെ നേതൃത്വത്തിലുള്ള സ്വന്തം സര്‍ക്കാരാണ് ടെഹ്റാനിലെ സ്വേച്ഛാധിപതി. ഇറാനിയന്‍ ദേശീയതയില്‍ യുദ്ധക്കൊതിയനാണ്.

പക്ഷെ അയാള്‍ നമ്മുടെ രാജ്യത്തിനുവേണ്ടി ശബ്ദിക്കുന്നില്ല. പഹ്ളവി പറയുന്നു. ഹമാസ് നസ്റെല്ല കൊല്ലപ്പെട്ടതിനുശേഷം ആളുകള്‍ തെരുവുകളില്‍ നൃത്തം ചെയ്യുകയും പാടുകയും ചെയ്യുന്നതായി ഇറാനില്‍നിന്നുള്ള വീഡിയോകളില്‍ കാണിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.