സിറിയയിലെ 1,80,000 അഭയാര്‍ത്ഥികളെ അയല്‍ രാജ്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നു

Breaking News Global

സിറിയയിലെ 1,80,000 അഭയാര്‍ത്ഥികളെ അയല്‍ രാജ്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നു
ജനീവ: ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയില്‍ യുദ്ധത്തിനിരകളായ 1,80,000 ആളുകളെക്കൂടിഅയല്‍ രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് മനുഷ്യാവകാശ സംഘടകള്‍ ‍.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 30 ഓളം സംഘടനകളാണ് ഈ ആവശ്യം ഉന്നയിച്ചത്. ഈ രീതിയില്‍ പോയാല്‍ അടുത്ത വര്‍ഷം അവസാനത്തോടെ സിറിയയില്‍ 36 ലക്ഷം പേര്‍കൂടി അഭയാര്‍ത്ഥികളാകേണ്ടിവരുമെന്നും സംഘടനകള്‍ മുന്നറിയിപ്പു ല്‍കുന്നു.

ഇതിന്റെ 5% എങ്കിലും ആളുകളെ എടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ 3 വര്‍ഷമായി നടക്കുന്ന കലാപത്തെത്തുടര്‍ന്ന് 32 ലക്ഷം സിറിയക്കാരാണ് അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയത്. ലെബനനും‍, ജോര്‍ദ്ദാനും, തുര്‍ക്കിയുമാണ് പരമാവധി അഭയം നല്‍കിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.