ഇന്തോനേഷ്യയില്‍ 2014-ല്‍ ക്രൈസ്തവര്‍ക്കെതിരെ 67 അതിക്രമങ്ങള്‍ നടന്നു

Breaking News Global USA

ഇന്തോനേഷ്യയില്‍ 2014-ല്‍ ക്രൈസ്തവര്‍ക്കെതിരെ 67 അതിക്രമങ്ങള്‍ നടന്നു
ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യമായ ഇന്തോനേഷ്യയില്‍ കഴിഞ്ഞവര്‍ഷം ക്രൈസ്തവര്‍ക്കെതിരായി വിവിധ തലത്തില്‍ 67 അതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്.

 

തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഈ ദ്വീപില്‍ 30ലേറെ കേസുകളും ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടതും, പുതിയ ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കാത്തതുമായ സംഭവങ്ങളാണ്.

 

അധികാരികള്‍ പോലീസ് സഹായത്തോടെ ക്രൈസ്തവ ആരാധനാലയങ്ങള്‍ തടസ്സപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. കൂടാതെ മുസ്ളീം മതമൌലിക വാദികള്‍ പാസ്റ്റര്‍മാരേയും പുരോഹിതരേയും വിശ്വാസികളേയുംആക്രമിക്കുന്നതും പതിവാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.