2024-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം, ഗര്‍ഭഛിദ്രം; 65.5 ദശലക്ഷമെന്ന് റിപ്പോര്‍ട്ട്
2024-ല്‍ ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണം ഗര്‍ഭഛിദ്രമായിരുന്നു. വേള്‍ഡോ മീറ്റര്‍ പ്രസിദ്ധീകരിച്ച പുതിയ ഡാറ്റാ പ്രകാരം കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ 45.1 ദശലക്ഷം ഗര്‍ഭഛിദ്രങ്ങള്‍ നടന്നതായി കണക്കാക്കുന്നു.
കാന്‍സര്‍ (8.2 ദശലക്ഷം), പുകവലി (5 ദശലക്ഷം), എച്ച്ഐവി/എയ്ഡ്സ് (1.7 ദശലക്ഷം), റോഡ് അപകടങ്ങള്‍ (1.35 ദശലക്ഷം), ആത്മഹത്യ (1.1 ദശലക്ഷം) എന്നിവ മൂലമുണ്ടാകുന്ന മരണങ്ങളെ മറികടന്നു.
2024 ഡിസംബര്‍ 31-ന് ഉച്ചവരെ 45.1 ദശലക്ഷം ഗര്‍ഭസ്ഥ ശിശുക്കള്‍ ഗര്‍ഭപാത്രത്തില്‍വച്ചുതന്നെ കൊല്ലപ്പെട്ടു. ഗര്‍ഭഛിദ്ര മരണങ്ങള്‍ 62.5 ദശലക്ഷമായി കണക്കാക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ 2024-ലെ മനുഷ്യ മരണങ്ങളുടെ 42 ശതമാനം മാത്രമാണിത്.
വേള്‍ഡോ മീറ്റര്‍ പ്രധാന ആഗോള സ്ഥിതി വിവര കണക്കുകളുടെ നിലവിലുള്ള കണക്കുകള്‍ സമാഹരിക്കുന്നു. ജനസംഖ്യാ വളര്‍ച്ച, ജനനം, മരണം, വാഹന ഉല്‍പാദനം, പുസ്തക പ്രസിദ്ധീകരണങ്ങള്‍, കാര്‍ബണ്‍ഡൈഓക്സൈഡ് പുറന്തള്ളല്‍ എന്നിവയും മറ്റ് ഡേറ്റായും ഇത് ട്രാക്ക് ചെയ്യുന്നു.
യു.എസില്‍ വാര്‍ഷിക മരണങ്ങളില്‍ ഏകദേശം മൂന്നിലൊന്ന് ഗര്‍ഭഛിദ്രമാണ്. ആഫ്രിക്കന്‍ അമേരിക്കക്കാരുടെ എണ്ണം ആ കമ്മ്യൂണിറ്റിയിലെ മൊത്തം മരണത്തിന്റെ 60 ശതമാനം കവിയുന്നു. ലോകമെമ്പാടും കുട്ടികളുടെ ഗുരുതരമായ ക്ഷാമം ഉണ്ട്.
ദി ഗാര്‍ഡിയന്‍, ഗ്ളോബ് ആന്‍ഡ് മെയില്‍, യൂറോ ന്യൂസ്, പൊളിറ്റിക്കോ എന്നിവയില്‍ നിന്നുള്ള കവറേജ് ഉദ്ധറിച്ച് ലൈഫ് സൈറ്റ് ന്യൂസ് പറഞ്ഞു.
2024-ല്‍ ഗര്‍ഭഛിദ്രത്തിന്റെ 45.1 ദശലക്ഷം ഗര്‍ഭസ്ഥ ശിശുക്കളുടെ എണ്ണത്തെ കാനഡയിലെ മൊത്തം ജനസംഖ്യയായ 40.1 ദശലക്ഷവുമായി താരതമ്യം ചെയ്തു.
എല്ലാ വര്‍ഷവും ഒരു രാജ്യം മുഴുവനും ഗര്‍ഭഛിദ്രത്താല്‍ കൊല്ലപ്പെടുന്നു. ലൈഫ് സൈറ്റ് ന്യൂസ് പറയുന്നു.

