വര്‍ദ്ധിക്കുന്ന പീഢകള്‍ (എഡിറ്റോറിയൽ )
വര്‍ദ്ധിക്കുന്ന പീഢകള്‍ (എഡിറ്റോറിയൽ ) ദൈവസഭയുടെ ആരംഭ കാലംതന്നെ പ്രതികൂലങ്ങളുടെ സമാനതകളായിരുന്നു. അപ്പോസ്തോലന്മാരും വിശ്വാസികളും തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുവാനായി രക്തസാക്ഷികളാകേണ്ടി വന്നു. പലരും തെരുവോരങ്ങളില്‍ മെഴുകുതിരി കത്തുന്നതുപോലെ കത്തിക്കൊണ്ടിരുന്നു. കഴുത്തറക്കപ്പെട്ടു, കാളപ്പോരിനു വിട്ടുകൊടുക്കപ്പെട്ടു, കാരാഗൃഹങ്ങളില്‍ നരക യാതന അനുഭവിക്കേണ്ടതായി വന്നു, വീടും സ്ഥലവും വിടേണ്ടി വന്നു. ഇതെല്ലാം സംഭവിച്ചത് യേശു ക്രിസ്തുവിനുവേണ്ടി മാത്രമായി രുന്നു. അപ്പോസ്തോല പ്രവര്‍ത്തിയില്‍ പ്രതിപാദിക്കുന്നതുപോലെ പൌലോസും ശീലാസും അധിപതികളുടെ മുമ്പില്‍ വിചാരണയ്ക്കായി എത്തപ്പെടേണ്ടതായി വന്നു. അവരെ കാരാഗൃഹത്തില്‍ അടയ്ക്കുകയുണ്ടായി. പക്ഷേ ഇരുവരും […]
Continue Reading
